Home


News & Events


Liturgy Info


Reading of the Wk


Our Chaplain


Parish Committee


Stadlau Church


Prayer Units


Sunday Catechism


Marriage Certificate


Kairali Nikethan


Photo Album


Tsunami Help


E-mail registration


Family registration


Archive


 

 
.

Palm Sunday

Reading problem click here
Palm Sunday Maundy Thursday Good Friday Passion Holy Saturday Easter

 

ഉല്പത്തി 49 (First Reading)
49:1 അനന്തരം യാക്കോബ് തന്‍റെ പുത്രന്മാരെ വിളിച്ചു അവരോടു പറഞ്ഞതു: കൂടിവരുവിന്‍, ഭാവികാലത്തു നിങ്ങള്‍കൂ സംഭവിപ്പാനുള്ളതു ഞാന്‍നിങ്ങളെ അറിയികൂം.
49:8 യെഹൂദയേ, സഹോദരന്മാര്‍ നിന്നെ പുകഴ്ത്തും; നിന്‍റെ കൈ ശത്രുക്കളുടെ കഴുത്തില്‍ ഇരികൂം; അപ്പന്‍റെ മക്കള്‍ നിന്‍റെ മുമ്പില്‍ നമസ്കരികൂം.
49:9 യഹൂദാ ഒരു ബാലസിംഹം; മകനേ, നീ ഇരപിടിച്ചു കയറിയിരികൂന്നു; അവന്‍കുനിഞ്ഞു, സിംഹംപോലെയും സിംഹിപോലെയും പതുങ്ങിക്കിടകൂന്നു; ആര്‍ അവനെ എഴുന്നേല്പികൂം?
49:10 അവകാശമുള്ളവന്‍വരുവോളം ചെങ്കോല്‍ യെഹൂദയില്‍നിന്നും രാജദണ്ഡു അവന്‍റെ കാലുകളുടെ ഇടയില്‍ നിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോടു ആകും.
49:11 അവന്‍മുന്തിരിവള്ളിയോടു ചെറുകഴുതയെയും വിശിഷ്ടമുന്തിരിവള്ളിയോടു കഴുതകൂട്ടിയെയും കെട്ടുന്നു; അവന്‍വീഞ്ഞില്‍ തന്‍റെ ഉടുപ്പും ദ്രാക്ഷാരസത്തില്‍ തന്‍റെ വസ്ത്രവും അലകൂന്നു.
49:12 അവന്‍റെ കണ്ണു വീഞ്ഞുകൊണ്ടു ചുവന്നും അവന്‍റെ പല്ലു പാലുകൊണ്ടു വെളുത്തും ഇരികൂന്നു.

 

സെഖര്‍യ്യാവു 9 (Second Reading)
9:9 സീയോന്‍പുത്രിയേ, ഉച്ചത്തില്‍ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആര്‍പ്പിടുക! ഇതാ, നിന്‍റെ രാജാവു നിന്‍റെ അടുക്കല്‍ വരുന്നു; അവന്‍നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെണ്‍കഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.
9:10 ഞാന്‍എഫ്രയീമില്‍നിന്നു രഥത്തെയും യെരൂശലേമില്‍നിന്നു കുതിരയെയും ഛേദിച്ചുകളയും; പടവില്ലും ഒടിഞ്ഞുപോകും; അവന്‍ജാതികളോടു സമാധാനം കല്പികൂം; അവന്‍റെ ആധിപത്യം സമുദ്രംമുതല്‍ സമുദ്രംവരെയും നദിമുതല്‍ ഭൂമിയുടെ അറ്റങ്ങളോളവും ആയിരികൂം.

 

1 കൊരിന്ത്യര്‍ 15 (Third Reading)
15:25 അവന്‍സകലശത്രുക്കളെയും കാല്‍ക്കീഴാകൂവോളം വാഴേണ്ടതാകുന്നു.
15:26 ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.
15:27 സകലത്തെയും അവന്‍റെ കാല്‍ക്കീഴാക്കിയിരികൂന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരികൂന്നു എന്നു പറഞ്ഞാല്‍ സകലത്തെയും കീഴാക്കിക്കൊടുത്തവന്‍ഒഴികെയത്രേ എന്നു സ്പഷ്ടം.
15:28 എന്നാല്‍ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രന്‍താനും സകലവും തനികൂ കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരികൂം.

 

മത്തായി എഴുതിയ സുവിശേഷം അദ്ധ്യായം:21(Gospel)
21:1 അനന്തരം അവര്‍ യെരൂശലേമിനോടു സമീപിച്ചു ഒലിവുമലയരികെ ബേത്ത്ഫഗയില്‍ എത്തിയപ്പോള്‍, യേശു രണ്ടു ശിഷ്യന്മാരെ അയച്ചു:
21:2 “നിങ്ങള്‍കൂ എതിരെയുള്ള ഗ്രാമത്തില്‍ ചെല്ലുവിന്‍; അവിടെ കെട്ടിയിരികൂന്ന ഒരു പെണ്കഴുതയെയും അതിന്‍റെ കുട്ടിയെയും നിങ്ങള്‍ ഉടനെ കാണും; അവയെ അഴിച്ചു കൊണ്ടുവരുവിന്‍.
21:3 നിങ്ങളോടു ആരാനും വല്ലതും പറഞ്ഞാല്‍: കര്‍ത്താവിന്നു ഇവയെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിന്‍; തല്‍ക്ഷണം അവന്‍അവയെ അയയക്കും” എന്നു പറഞ്ഞു.
21:4 “സീയോന്‍പുത്രിയോടു: ഇതാ, നിന്‍റെ രാജാവു സൌമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്‍റെ കുട്ടിയുടെ പുറത്തും കയറി നിന്‍റെ അടുക്കല്‍ വരുന്നു എന്നു പറവിന്‍”
21:5 എന്നിങ്ങനെ പ്രവാചകന്‍മുഖാന്തരം അരുളിചെയ്തതിന്നു നിവൃത്തിവരുവാന്‍ഇതു സംഭവിച്ചു.
21:6 ശിഷ്യന്മാര്‍ പുറപ്പെട്ടു യേശു കല്പിച്ചതുപോലെ ചെയ്തു,
21:7 കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെ മേല്‍ ഇട്ടു; അവന്‍കയറി ഇരുന്നു.
21:8 പുരുഷാരം മിക്കതും തങ്ങളുടെ വസ്ത്രം വഴിയില്‍ വിരിച്ചു: മറ്റു ചിലര്‍ വൃകഷങ്ങളില്‍ നിന്നു കൊമ്പു വെട്ടി വഴിയില്‍ വിതറി.
21:9 മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍വാഴ്ത്തപ്പെട്ടവന്‍; അത്യുന്നതങ്ങളില്‍ ഹോശന്നാ എന്നു ആര്‍ത്തുകൊണ്ടിരുന്നു.
21:10 അവന്‍യെരൂശലേമില്‍ കടന്നപ്പോള്‍ നഗരം മുഴുവനും ഇളകി: ഇവന്‍ആര്‍ എന്നു പറഞ്ഞു.
21:11 ഇവന്‍ഗലീലയിലെ നസറെത്തില്‍നിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു.

 

 

Courtesy: my-bible.us


© 2011 iccvienna.org  All rights reserved Contact: webmaster@iccvienna.org .