Home


News & Events


Liturgy Info


Reading of the Wk


Our Chaplain


Parish Committee


Stadlau Church


Prayer Units


Sunday Catechism


Marriage Certificate


Kairali Nikethan


Photo Album


Tsunami Help


E-mail registration


Family registration


Archive


 

 
. Holy Saturday Reading problem click here
Palm Sunday Maundy Thursday Good Friday Passion Holy Saturday Easter

 

യോനാ അദ്ധ്യായം : 2  (First Reading)
2:2 ഞാന്‍എന്‍റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവന്‍എനികൂ ഉത്തരം അരുളി; ഞാന്‍പാതാളത്തിന്‍റെ വയറ്റില്‍നിന്നു അയ്യം വിളിച്ചു; നീ എന്‍റെ നിലവളി കേട്ടു.
2:3 നീ എന്നെ സമുദ്രമദ്ധ്യേ ആഴത്തില്‍ ഇട്ടുകളഞ്ഞു; പ്രവാഹം എന്നെ ചുറ്റി നിന്‍റെ ഔളങ്ങളും തിരകളുമെല്ലാം എന്‍റെ മീതെ കടന്നുപോയി.
2:4 നിന്‍റെ ദൃഷ്ടിയില്‍നിന്നു എനികൂ നീക്കം വന്നിരികൂന്നു; എങ്കിലും ഞാന്‍നിന്‍റെ വിശുദ്ധമന്ദിരത്തിങ്കലേകൂ നോക്കിക്കൊണ്ടിരികൂം എന്നു ഞാന്‍പറഞ്ഞു.
2:5 വെള്ളം പ്രാണനോളം എന്നെ വളഞ്ഞു, ആഴി എന്നെ ചുറ്റി, കടല്പുല്ലു എന്‍റെ തലപ്പാവായിരുന്നു.
2:6 ഞാന്‍പര്‍വ്വതങ്ങളുടെ അടിവാരങ്ങളോളം ഇറങ്ങി, ഭൂമി തന്‍റെ ഔടാമ്പലുകളാല്‍ എന്നെ സദാകാലത്തേകൂ അടെച്ചിരുന്നു. നീയോ, എന്‍റെ ദൈവമായ യഹോവേ, എന്‍റെ പ്രാണനെ കുഴിയില്‍നിന്നു കയറ്റിയിരികൂന്നു.
2:7 എന്‍റെ പ്രാണന്‍എന്‍റെ ഉള്ളില്‍ ക്ഷീണിച്ചുപോയപ്പോള്‍ ഞാന്‍യഹോവയെ ഔര്‍ത്തു എന്‍റെ പ്രാര്‍ത്ഥന നിന്‍റെ വിശുദ്ധമന്ദിരത്തില്‍ നിന്‍റെ അടുക്കല്‍ എത്തി.
2:8 മിത്ഥ്യാബിംബങ്ങളെ ഭജികൂന്നവര്‍ തങ്ങളോടു ദയാലുവായവനെ ഉപേക്ഷികൂന്നു.
2:9 ഞാനോ സ്തോത്രനാദത്തോടെ നിനകൂ യാഗം അര്‍പ്പികൂം; നേര്‍ന്നിരികൂന്നതു ഞാന്‍കഴികൂം. രക്ഷ യഹോവയുടെ പക്കല്‍നിന്നു വരുന്നു.
2:10 എന്നാല്‍ യഹോവ മത്സ്യത്തോടു കല്പിച്ചിട്ടു അതു യോനയെ കരെകൂ ഛര്‍ദ്ദിച്ചുകളഞ്ഞു.

 

1 കൊരിന്ത്യര്‍ 1:18-25 (Second Reading)
1:18 ക്രൂശിന്‍റെ വചനം നശിച്ചുപോകുന്നവര്‍കൂ ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.
1:19 “ജ്ഞാനികളുടെ ജ്ഞാനം ഞാന്‍നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുര്‍ബ്ബലമാകൂകയും ചെയ്യും” എന്നു എഴുതിയിരികൂന്നുവല്ലോ.
1:20 ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താര്‍ക്കികന്‍എവിടെ? ലോകത്തിന്‍റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ?
1:21 ദൈവത്തിന്‍റെ ജ്ഞാനത്തില്‍ ലോകം ജ്ഞാനത്താല്‍ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസികൂന്നവരെ പ്രസംഗത്തിന്‍റെ ഭോഷത്വത്താല്‍ രക്ഷിപ്പാന്‍ദൈവത്തിന്നു പ്രസാദം തോന്നി.
1:22 യെഹൂദന്മാര്‍ അടയാളം ചോദിക്കയും യവനന്മാര്‍ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു;
1:23 ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗികൂന്നു; യെഹൂദന്മാര്‍കൂ ഇടര്‍ച്ചയും
1:24 ജാതികള്‍കൂ ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവര്‍കൂം ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ.
1:25 ദൈവത്തിന്‍റെ ഭോഷത്വം മനുഷ്യരെക്കാള്‍ ജ്ഞാനമേറിയതും ദൈവത്തിന്‍റെ ബലഹീനത മനുഷ്യരെക്കാള്‍ ബലമേറിയതും ആകുന്നു.

 

റോമര്‍ക്ക് എഴുതിയ ലേഖനം 6: 3-12 (Third Reading)
6:3 അല്ല, യേശു ക്രിസ്തുവിനോടു ചേരുവാന്‍സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്‍റെ മരണത്തില്‍ പങ്കാളികളാകുവാന്‍സ്നാനം ഏറ്റിരികൂന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ?
6:4 അങ്ങനെ നാം അവന്‍റെ മരണത്തില്‍ പങ്കാളികളായിത്തീര്‍ന്നു സ്നാനത്താല്‍ അവനോടു കൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്‍റെ മഹിമയാല്‍ ജീവിച്ചെഴുന്നേറ്റതു പോലെ നാമും ജീവന്‍റെ പുതുക്കത്തില്‍ നടക്കേണ്ടതിന്നു തന്നേ.
6:5 അവന്‍റെ മരണത്തിന്‍റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കില്‍ പുനരുത്ഥാനത്തിന്‍റെ സാദൃശയത്തോടും ഏകീഭവികൂം.
6:6 നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യന്‍അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.
6:7 അങ്ങനെ മരിച്ചവന്‍പാപത്തില്‍ നിന്നു മോചനം പ്രാപിച്ചിരികൂന്നു.
6:8 നാം ക്രിസ്തുവിനോടു കൂടെ മരിച്ചു എങ്കില്‍ അവനോടുകൂടെ ജീവികൂം എന്നു വിശ്വസികൂന്നു.
6:9 ക്രിസ്തു മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേറ്റിരിക്കയാല്‍ ഇനി മരിക്കയില്ല; മരണത്തിന്നു അവന്‍റെ മേല്‍ ഇനി കര്‍ത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ.
6:10 അവന്‍മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവന്‍ജീവികൂന്നതോ ദൈവത്തിന്നു ജീവികൂന്നു.
6:11 അവ്വണ്ണം നിങ്ങളും പാപ സംബന്ധമായി മരിച്ചവര്‍ എന്നു ക്രിസ്തുയേശുവില്‍ ദൈവത്തിന്നു ജീവികൂന്നവര്‍ എന്നും നിങ്ങളെത്തന്നേ എണ്ണുവിന്‍.
6:12 ആകയാല്‍ പാപം നിങ്ങളുടെ മര്‍ത്യശരീരത്തില്‍ അതിന്‍റെ മോഹങ്ങളെ അനുസരികൂമാറു ഇനി വാഴരുതു,

 

യോഹന്നാന്‍ എഴുതിയാ സുവിശേഷം
അദ്ധ്യായം : 3 (Gospel)
3:5 അതിന്നു യേശു: ആമേന്‍, ആമേന്‍, ഞാന്‍നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കില്‍ ദൈവരാജ്യത്തില്‍ കടപ്പാന്‍ആര്‍കൂം കഴികയില്ല.
3:6 ജഡത്താല്‍ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാല്‍ ജനിച്ചതു ആത്മാവു ആകുന്നു.
3:7 നിങ്ങള്‍ പുതുതായി ജനിക്കേണം എന്നു ഞാന്‍നിന്നോടു പറകയാല്‍ ആശ്ചര്യപ്പെടരുതു.
3:8 കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്‍റെ ശബ്ദം നീ കേള്‍കൂന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേകൂ പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാല്‍ ജനിച്ചവന്‍എല്ലാം അതുപോലെ ആകുന്നു എന്നു ഉത്തരം പറഞ്ഞു.

 

 

Courtesy: my-bible.us


© 2011 iccvienna.org  All rights reserved Contact: webmaster@iccvienna.org .